കാസഗോഡ്: ജീവനൊടുക്കിയ സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിന്‍റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മന്നിപ്പാടി സ്വദേശി സന്തോഷ് (29)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിന്നു പാപ്പു ജീവനൊടുക്കിയത്. ഈ സംഭവത്തിൽ സന്തോഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നുവും സന്തോഷും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

ഇയാളുമായുള്ള ചില തർക്കമാണ് ചിന്നുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് സന്തോഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)