കൊച്ചി: പെരുമ്പാവൂര്‍ മണ്ണൂരിന് സമീപം ഇരുപത് മുട്ടകളുമായി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കുഴൂർ ജോസിന്‍റെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് പാമ്പ് മാളത്തിലേക്ക് ഇഴഞ്ഞു കയറി പോകുന്നത് കണ്ടത്. തുടർന്ന് കോതമംഗംലം റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

പാമ്പ്പിടുത്ത വിദഗ്ധന്‍ സേവി തോമസ് എത്തി പാമ്പിനെ പിടികൂടി. പാമ്പിനെയും മുട്ടകളും വനംവകുപ്പിന് കൈമാറുമെന്ന് സേവി തോമസ് വ്യക്തമാക്കി.