ന്യൂഡൽഹി: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ, ഹൈക്കമാൻഡുമായുള്ള നിർണായക ചർച്ചകൾക്കായി മുരളീധരൻ നാളെ രാവിലെ ഡൽഹിക്ക് തിരിക്കും.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനമായിരിക്കും ഉണ്ടാകുകയെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിച്ചു. ചർച്ചകളിൽ തന്‍റെ നിലപാട് വ്യക്തമാക്കിയ ശേഷം മുരളീധരൻ ഉടൻ മടങ്ങിയെത്തും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് മുരളീധരന്‍റെ ഈ പ്രസ്താവന. വരുംദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.