കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ വ്യാപക അക്രമം തുടരുന്നു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്‍റെ കാറാണ് കത്തിക്കാൻ ശ്രമിച്ചത്.

കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് തോൽവി മുന്നിൽക്കണ്ട് സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ടി. പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. അക്രമിസംഘം വീടിന്‍റെ ജനൽ ചില്ലുകൾ തകർക്കുകയും കാറിന് തീയിട്ടിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പുരുഷോത്തമന്‍ ആരോപിച്ചിരുന്നു.