വാഷിംഗ്ടൺ ഡിസി: 2028-ൽ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്. പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്‌വർക്കിന്‍റെ ഒരു യോഗത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇവർ.

2028ൽ അമേരിക്കൻ ജനതയ്ക്ക് വേണ്ടി പ്രസിഡന്‍റ് എന്ന നിലയിൽ ഏറ്റവും മികച്ച ജോലി ആർക്ക് ചെയ്യാൻ കഴിയുമെന്നതിന്‍റെ പശ്ചാത്തലത്തിൽ താൻ മത്സരിക്കുന്നത് പരിഗണിക്കുമെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.

യുഎസ് വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച ഹാരിസ്, 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടു. യുഎസ് സെനറ്ററായും കാലിഫോർണിയയുടെ അറ്റോർണി ജനറലായും കമലാ ഹാരിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.