ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായ മേഖലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ആഭ്യന്തര ഉത്പാദനവും വിതരണ ശൃംഖലയും ശക്തിപ്പെടുത്തി വ്യവസായ മേഖലയ്ക്ക് കരുത്തുപകരുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് പുതിയ തീരുമാനത്തിലൂടെ കൂടുതൽ സിലിണ്ടറുകൾ ലഭ്യമാകും. വിതരണത്തിൽ തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഡിമാൻഡ് കണക്കിലെടുത്താണ് വിതരണ തോത് ഉയർത്തിയത്. ഇത് വരും മാസങ്ങളിൽ വ്യവസായ ശാലകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും വിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കാനും സഹായിക്കും.