തൃശൂർ: കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

ആംബുലൻസിലെ രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കുന്നംകുളം സ്വദേശിനി പുഷ്പ എന്നിവരാണ് മരിച്ചത്.

തൃശൂരിൽനിന്നും കുന്നംകുളത്തേയ്ക്ക് വരിയായിരുന്ന ആംബുലൻസും തൃശൂരിലേക്ക് പോകുകയായിരുന്നു കാറുമാണ് അപകടത്തിൽപെട്ടത്. കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം.