മനില : ഫിലിപ്പീന്‍സില്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരാക്രമണത്തില്‍ സൈനികരടക്കം14 പേര്‍ കൊല്ലപ്പെട്ടു . 75 പേര്‍ക്കു പരിക്കേറ്റു . സുലു പ്രവിശ്യയിലെ ജോലോ പട്ടണത്തില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടു തവണ ആക്രമണമുണ്ടായെന്നു റീജണല്‍ മിലിട്ടറി കമാന്‍ഡര്‍ ലഫ്. ജനറല്‍ കോര്‍ലെറ്റോ വിന്‍ലുവാന്‍ പറഞ്ഞു. ആദ്യ ആക്രമണത്തിലാണു കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് രണ്ടു സൈനികട്രക്കുകള്‍ക്കു സമീപമായിരുന്നു പൊട്ടിത്തെറിച്ചത്.

വനിതാ ചാവേര്‍ നടത്തിയതായിരുന്നു ഒരു മണിക്കൂറിനുശേഷം നടന്ന രണ്ടാമത്തെ ആക്രമണം . ആക്രമണത്തില്‍ ചാവേറും ഒരു സൈനികനും കൊല്ലപ്പെട്ടു . കാത്തലിക് കത്തീഡ്രലിനു സുരക്ഷയൊരുക്കിയ സൈനികരെ ലക്ഷ്യമിട്ടായിരുന്നു വനിതാ ചാവേര്‍ ആക്രമണം നടത്തിയത്. പിന്നീട് ജോലോ പട്ടണത്തിലെ ചന്തയില്‍ പൊട്ടാത്തനിലയിലുള്ള ബോംബ് കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തു .

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല . എന്നാല്‍, അബു സയ്യാഫ് കമാന്‍ഡര്‍ മുന്‍ഡി സവാദ്ജാനാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണു സൈന്യം .