ഓക്ക്‌ലന്‍ഡ് : മാസങ്ങളോളം കോവിഡിനെ അകറ്റിനിര്‍ത്തിയ ന്യൂസിലന്‍ഡ് വീണ്ടും വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ . ഇതിന്‍റെ ഭാഗമായി ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നാല് ആഴ്ചത്തേക്ക് നീട്ടിവയ്ക്കുകയാണെന്നു പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു . അടുത്തമാസം 19നു നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നു നടത്തുമെന്നാണു പ്രഖ്യാപനം .

മാസങ്ങളോളം കോവിഡ് രോഗികളില്ലാത്ത അവസ്ഥയിലെത്തിയതോടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലെത്തിയിരുന്നു . റസ്റ്ററന്‍റുകളും സ്കൂളുകളും തുറന്നുപ്രവര്‍ത്തിക്കുകയും കായികകേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു . ഇതിനിടെയാണ് ഓക്‌ലന്‍ഡില്‍ അപ്രതീക്ഷിതമായി വീണ്ടും രോഗം കണ്ടെത്തിയത് . ഒരു കുടുംബത്തിലെ അംഗങ്ങളിലായിരുന്നു രണ്ടാംഘട്ട രോഗബാധ ആദ്യം കണ്ടെത്തിയത് . ദിവസങ്ങള്‍ക്കുള്ളില്‍ രോഗം വ്യാപിച്ചു. 1280 രോഗികളാണ് ഇപ്പോഴുള്ളത്.

ഓക്‌ലന്‍ഡിലെ ഒരു കോള്‍ഡ് സ്റ്റോറേജില്‍ ജോലിചെയ്യുന്നവരാണ് രണ്ടാംഘട്ടത്തില്‍ രോഗം കണ്ടെത്തിയ കുടുംബത്തിലെ അംഗങ്ങള്‍ . കോള്‍ഡ് സ്റ്റോറേജില്‍ വിദേശത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കളാണു വിറ്റഴിച്ചിരുന്നത് . ഇത്തരത്തില്‍ എത്തിയവയില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് നിഗമനം . എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല .