തിരുവനന്തപുരം: പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ നല്‍കാന്‍ ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ 47 കോടി ഒന്നും പറയാതെ ധനവകുപ്പ് എടുത്തു. ഇതോടെ േജാലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല, പെന്‍ഷനാകുന്നവര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ വിദൂരത്ത്. കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് നിരവധി സാമ്ബത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇൗ തുകയില്‍ 47 കോടി വരവ് വെക്കുകയാണെന്നുമാണ് ധനവകുപ്പിെന്‍റ മറുപടി. ഫലത്തില്‍ പെന്‍ഷനാകുന്നവര്‍ക്കും പലഘട്ടങ്ങളില്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ട നിസ്സഹായാവസ്ഥയിലാണ് മാനേജ്മെന്‍റ്.

ഗ്രാറ്റ്വിറ്റി, പി.എഫ്, ലീവ് സറണ്ടര്‍, ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാനപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍. സാമ്ബത്തികപ്രതിസന്ധിയില്‍ ഇവ സമയത്ത് നല്‍കാനാവാത്ത സാഹചര്യമുണ്ടാവുകയും പെന്‍ഷനായവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം പ്രതിദിന ശമ്ബളത്തില്‍ നിന്ന് 10 ശതമാനം വീതം മാറ്റിവെച്ച്‌ സ്വരുക്കൂട്ടിയതാണ് 47 കോടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് ഇത് സൂക്ഷിച്ചിരുന്നത്.

ഏപ്രില്‍-േമയ്-ജൂണ്‍ മാസങ്ങളിലാണ് കൂടുതല്‍ പേര്‍ പെന്‍ഷനാകുന്നത്. ഗ്രാറ്റ്വിറ്റിയാണ് പെന്‍ഷന്‍ ആനൂകൂല്യങ്ങളില്‍ പ്രധാനം. അക്കൗണ്ടില്‍നിന്ന് തുക ഒന്നായി ഇല്ലാതായതോടെ ഗ്രാറ്റ്വിറ്റി ഉള്‍പ്പെടെ പല ഘട്ടങ്ങളില്‍ നല്‍കേണ്ടി വരുന്ന സ്ഥിതിയാണ്. ഇൗ തുകയാകെട്ട പ്രതിദിന കലക്ഷനില്‍ നിന്നാണ് കണ്ടെത്തേണ്ടതും. പ്രതിമാസ വായ്പയടവും ഇന്ധനെച്ചലവും സ്പെയര്‍പാര്‍ട്സ് ചെലവും ശമ്ബള വിഹിതവും കൂടി കഴിയുേമ്ബാള്‍ പ്രതിദിന കലക്ഷന്‍ മതിയാവാതെ വരും.

തുക തിരികെ നല്‍കണമെന്ന് ധനവകുപ്പിന് പലവട്ടം കത്ത് നല്‍കിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് 40 ഒാളം കേസാണ് കെ.എസ്.ആര്‍.ടി.സിക്കെതിരെയുള്ളത്. നിലവിലെ സാമ്ബത്തികപ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കില്‍ ധനവകുപ്പ് കനിയണമെന്നണ് ഗതാഗതവകുപ്പിെന്‍റ നിലപാട്. ഇത് സംബന്ധിച്ച്‌ ഗതാഗതമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.