തിരുവനന്തപുരം: ജംബോ പട്ടികയില്‍ ഹൈകമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കെ.പി.സി.സി ഭാരവാഹി പട്ടിക പുനഃക്രമീകരിക്കാന്‍ തിരിക്കിട്ട നീക്കം.’മനസ്സില്ലാ മനസ്സോടെ’ ആണെങ്കിലും രണ്ടു പ്രബല ഗ്രൂപ്പുകളും പുതിയ പട്ടിക തയാറാക്കിത്തുടങ്ങി. സെക്രട്ടറിമാരുടെ നിയമനം ഉടന്‍ ഉണ്ടാവില്ലെന്ന ധാരണയിലാണ് പട്ടിക തയാറാക്കുന്നത്.

നൂറോളം പേരുടെ പട്ടികയാണ് ആഴ്ചകള്‍ക്കുമുമ്ബ് ഹൈകമാന്‍ഡ് അംഗീകാരത്തിന് സമര്‍പ്പിച്ചത്. അംഗബലം കുറച്ചും ജനപ്രതിനിധികളെ ഒഴിവാക്കിയുമാണ് പുതിയ പട്ടികക്ക് രൂപം നല്‍കുന്നത്. പരമാവധി 25 ഭാരവാഹി മതിയെന്ന ഉറച്ച നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹിയാകുന്നതിനോടും അദ്ദേഹം യോജിച്ചിരുന്നില്ല. ഗ്രൂപ്പുകള്‍ ‘സ്വന്തം’പട്ടിക തയാറാക്കി ഉടന്‍ കെ.പി.സി.സി പ്രസിഡന്‍റിന് കൈമാറും.

ഭാരവാഹികളുടെ കാര്യത്തില്‍ ‘എ’ ഗ്രൂപ്പിനെ അപേക്ഷിച്ച്‌ ’െഎ’ പക്ഷത്ത് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. ജംബോ പട്ടികയില്‍ത്തന്നെ എ പക്ഷം ജനപ്രതിധികളെ ഒഴിവാക്കിയിരുന്നു.ആദ്യം നല്‍കിയ ലിസ്റ്റില്‍ ആരെ ഒഴിവാക്കുമെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ആശയക്കുഴപ്പമുണ്ട്. കെ. ശിവദാസന്‍ നായര്‍, കെ. ബാബു, എം. മുരളി, റോസക്കുട്ടി ടീച്ചര്‍, എഴുകോണ്‍ നാരായണന്‍, ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ്, ജെയ്സണ്‍ ജോസഫ്, തമ്ബാനൂര്‍ രവി, വര്‍ക്കല കഹാര്‍ എന്നീ പേരുകളാണ് എ പക്ഷം സജീവമായി പരിഗണിക്കുന്നത്.

ജോസഫ് വാഴയ്ക്കന്‍, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്, പന്തളം സുധാകരന്‍, നെയ്യാറ്റിന്‍കര സനല്‍, രമണി പി. നായര്‍, സി.ആര്‍. മഹേഷ്, സജീവ് മാറോളി എന്നീ പേരുകള്‍ െഎ ഗ്രൂപ്പും പരിഗണിക്കുന്നു. ജോണ്‍സന്‍ എബ്രഹാം, ടോമി കല്ലാനി എന്നിവരെ ഭാരവാഹികളാക്കണമെന്ന ശക്തമായ നിലപാടുമായി വി.എം. സുധീരനും രംഗത്തുണ്ട്.