വയനാട്: കല്‍പ്പറ്റയില്‍ കോളജിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിക്ക് പരിക്ക്. വയനാട് മുട്ടില്‍ ഡബ്ല്യൂഎംഒ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയും കല്‍പറ്റ സ്വദേശിയുമായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ആത്മഹത്യാ സൂചന നല്‍കുന്ന റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

വയനാട്: കല്‍പ്പറ്റയില്‍ കോളജിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിക്ക് പരിക്ക്. വയനാട് മുട്ടില്‍ ഡബ്ല്യൂഎംഒ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയും കല്‍പറ്റ സ്വദേശിയുമായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ആത്മഹത്യാ സൂചന നല്‍കുന്ന റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.