കോട്ടയം: ചങ്ങനാശേരിയിൽ യുവാവിനെ കൊന്നു വീടിന്‍റെ തറയ്ക്കുള്ളിൽ കുഴിച്ചുമൂടിയ കേസിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി മുത്തുകുമാറിന്‍റെ സുഹൃത്തുക്കളും മാങ്ങാനം സ്വദേശികളുമായ ബിപിൻ, ബിനോയി, വരുൺ എന്നിവരാണ് പിടിയിലായത്.

ബിപിൻ, ബിനോയി എന്നിവരെ കോയമ്പത്തൂരിൽ നിന്നും വരുണിനെ മാങ്ങാനത്തെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മൂവർക്കും കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ലെന്ന് എസ്പി കെ.കാർത്തിക് വ്യക്തമാക്കി.