കണ്ണൂർ: കോൺഗ്രസ് ഉന്മൂലനം എന്ന ലക്ഷ്യത്തോടെയാണ് ഭരണകക്ഷികൾ പ്രവർത്തിക്കുന്നതെന്ന് കഥാകൃത്ത് ടി.പദ്മനാഭൻ. ജനജാഗരൺ അഭിയാൻ പദയാത്ര സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മുക്ത ഭാരതം, നെഹ്റു മുക്ത ഭാരതം ഇതിനുവേണ്ടിയാണ് ഭരണകക്ഷികൾ പരിശ്രമിക്കുന്നത്. എന്നാൽ അത് അവരുടെ വ്യാമോഹം മാത്രമാണ്. കോൺഗ്രസ് ഉന്മൂലനം എന്നത് നടക്കാത്ത കാര്യമാണ്.

കോൺഗ്രസിനെ നശിപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിന് മാത്രമാണ്. നമ്മളിൽ പലരും അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാൽ അതു നടക്കാതിരിക്കട്ടെ. കോൺഗ്രസിൽ പണ്ടുമുതൽ തന്നെ ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. അതിന്നും തുടരുകയാണ്.

എന്നാൽ ഗ്രൂപ്പുകളുണ്ടാക്കുന്പോൾ ശ്രദ്ധിക്കണം. പണ്ടുള്ള നേതാക്കൾ ശ്രദ്ധിച്ചതുകൊണ്ടാണ് ഇന്ന് കോൺഗ്രസ് ബാക്കിയായത്. ഇന്ത്യമുഴുവൻ എല്ലാ പാർട്ടികൾക്കും ഗ്രൂപ്പുകളുണ്ട്. എന്നാൽ അവയൊന്നും പ്രത്യക്ഷത്തിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.