ബംഗളൂരു: ഒമിക്രോൺ വ്യാപന ആശങ്ക നിലനിൽക്കെ ബംഗളൂരുവിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പക്കുകയും സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഈ മാസം ഒന്നാം തീയതി മുതൽ 26 ാം തീയതി വരെ ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ 94 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രണ്ട് പേർ കോവിഡ് പോസിറ്റീവായത്. എന്നാൽ ആശങ്കയ്ക്കു കാരണമില്ലെന്നും ബംഗളൂരു റൂറൽ ഡപ്യൂട്ടി കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.

യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസിൽ, ബംഗ്ലാദേശ്, ബോട്സ്‌വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, സിങ്കപ്പൂർ, ഹോങ്കോങ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധന‍യ്ക്കു വിധേയമാക്കാണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.