പത്തനംതിട്ട: വിജിലന്‍സിെന്‍റ ഫോറന്‍സിക് പരിശോധനയില്‍ പൂര്‍ണമായും വ്യാജമെന്ന് തെളിഞ്ഞ ആധാരം വീണ്ടും കോടതിയില്‍ ഹാജരാക്കി അനുകൂല ഉത്തരവ് നേടി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. ഹാരിസണ്‍സിെന്‍റ മുണ്ടക്കയം എസ്റ്റേറ്റില്‍ പുറമ്പോക്ക് അളക്കാനുള്ള നീക്കെത്ത ചൊല്ലി സമരം നടത്തുന്നവര്‍ എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് നിരോധിച്ച്‌ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍നിന്നാണ് അനുകൂല ഉത്തരവ് നേടിയത്.

കോടതിയില്‍ ഹാരിസണ്‍സ് ഹാജരാക്കിയത് ഫോറന്‍സിക് പരിശോധനയില്‍ വ്യാജമെന്ന് കെണ്ടത്തിയ 1600/1923 നമ്ബര്‍ ആധാരമാണ്. വ്യാജ ആധാരം കോടതിയില്‍ ഹാജരാക്കനിെക്കതിരെ ക്രിമിനല്‍ നടപടിക്കൊരുങ്ങുകയാണ് മുണ്ടക്കയം എസ്റ്റേറ്റിന് പുറത്ത് ഹാരിസണ്‍സിെന്‍റ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സമരക്കാര്‍.

മുണ്ടക്കയം പഞ്ചായത്തില്‍ മണിമലയാറിെന്‍റ തീരത്ത് എടക്കുന്നം വില്ലേജിലെ വെള്ളനാടിയില്‍ ഹാരിസണ്‍സിെന്‍റ ൈകവശഭൂമിയോട് ചേര്‍ന്ന് 53 കുടുംബത്തെയാണ് കുടിയൊഴിപ്പിക്കാന്‍ ഹാരിസണ്‍സ് നീക്കം നടത്തുന്നത്. ഇവിടെ മണിമലയാറിെന്‍റ പുറമ്പോക്ക് അളന്നു തിട്ടെപ്പടുത്താന്‍ റവന്യൂ, ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് ഹാരിസണ്‍സ് ൈഹകോടതിയില്‍നിന്ന് നേടിയിരുന്നു. പുറേമ്ബാക്കിലെ കുടുംബങ്ങളുടെ ആവലാതി കേള്‍ക്കാതെയാണ് ഹൈകോടതി പുറമ്പോക്ക് അളക്കാന്‍ നിര്‍ദേശിച്ചത്. അതിനാല്‍ അളക്കാനെത്തിയ അധികൃതരോട് ൈഹകോടതിയില്‍ അപ്പീല്‍ പോകാനുള്ള സാവകാശം നല്‍കണെമന്ന് സമരം നടത്തിയ കുടുംബങ്ങള്‍ ആവശ്യപ്പെടുകയും അളക്കാനുള്ള നീക്കം നിര്‍ത്തിെവച്ച്‌ ആഗസ്റ്റ് 24ന് അധികൃതര്‍ മടങ്ങുകയും ചെയ്തിരുന്നു.

ഈ മാസം ഒന്നിനാണ് സമരക്കാര്‍ എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍നിന്ന് ഹാരിസണ്‍സ് നേടിയെടുത്തത്.

ഈ ഹരജിക്കൊപ്പം മുണ്ടക്കയം എസ്റ്റേറ്റിെന്‍റ ഉടമസ്ഥത തെളിയിക്കുന്നതിന് ഹാജരാക്കിയത് കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഹാരിസണ്‍സ് പറയുന്ന 1600/1923 നമ്ബര്‍ ആധാരമാണ്.

ഈ ആധാരം വ്യാജമാണെന്ന് 2013ല്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി ആധാരം ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. ഫോറന്‍സിക് ഡിപ്പാര്‍ട്മെന്‍റിെന്‍റ പരിശോധനയില്‍ ആധാരം പൂര്‍ണമായും വ്യാജമാണെന്ന് ശാസ്ത്രീയമായി തെളിയുകയായിരുന്നു. വ്യാജ ആധാരം കാണിച്ച്‌ കോടതിയെ കബളിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണ്.

കമ്പനിക്കുവേണ്ടി എസ്റ്റേറ്റ് മാനേജറാണ് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നാണ് സമരക്കാര്‍ പറയുന്നത്.