ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായ പോര് അയയുന്നു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഗവര്‍ണറെ കാണാമെന്ന് അറിയിച്ചു. ഇരുവരും ഇന്നു വൈകിട്ട് ആറിന് രാജ്ഭവനില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗവര്‍ണറെ കാണാനാകില്ലെന്നാണ് നേരത്തേ ചീഫ് സെക്രട്ടറി നിലപാടെടുത്തത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഗവര്‍ണറെ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നേരത്തെ അറിയിച്ചിരുന്നു .