കാന്‍ബറ: കോവിഡ് പ്രതിസന്ധിയില്‍ മുങ്ങിയിരിക്കുന്ന ഇന്ത്യക്ക് ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്‍െറ കൈത്താങ്ങ്.

അടിയന്തരമായി 41 മില്യണ്‍ ഡോളറിന്‍െറ (ഏകദേശം 234 കോടി രൂപ) മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കും. 1000 വെന്‍റിലേറ്ററുകള്‍ ആദ്യ ഘട്ടത്തില്‍ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കോമണ്‍വെല്‍ത്ത് മെഡിക്കല്‍ വിഭാഗ വുമായി സഹകരിച്ചാണ് ഉപകരണങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കുക. ന്യൂ സൗത്ത് വെയ്ല്‍സിനു ശേഷം ഏറ്റവും കൂടുതല്‍ കുടിയേറ്റ ഇന്ത്യക്കാരുള്ള നാടാണ് വിക്ടോറിയ.