തിരുവനന്തപുരം: ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലെ വന്‍ വീഴ്ചകളില്‍ മന്ത്രിയും മുന്‍മന്ത്രിയും ഉള്‍പ്പെടെ പ്രമുഖര്‍ ഏറെ. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച്‌ നേമത്ത് കുമ്മനം രാജശേഖരനെ തോല്‍പിച്ച വി. ശിവന്‍കുട്ടിയുടെ വിജയവും ശ്രദ്ധേയം. കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ തോല്‍പിച്ച്‌ പി.സി. വിഷ്ണുനാഥ് നേടിയതും അട്ടിമറി വിജയം. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് (മാണി) ചെയര്‍മാന്‍ ജോസ് കെ. മാണി പാലായില്‍ മാണി സി. കാപ്പനോട് നേരിട്ട തോല്‍വി മുന്നണിയുടെ ജയത്തിനിടയിലും തിരിച്ചടിയായി.
തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ വി.എസ്. ശിവകുമാറിെന തോല്‍പിച്ച്‌ ആന്‍റണി രാജു ജയിച്ചുകയറിയത് യു.ഡി.എഫ് ക്യാമ്ബിനെ ഒന്നടങ്കം ഞെട്ടിച്ചു. യു.ഡി.എഫ് വിജയം ഉറപ്പെന്ന് കരുതിയ ചവറയില്‍ മുന്‍മന്ത്രി ഷിബു ബേബിജോണിന് സുജിത്ത് വിജയനില്‍ നിന്നേറ്റ തിരിച്ചടിയും അപ്രതീക്ഷിതമായിരുന്നു. ജി. കാര്‍ത്തികേയെന്‍റ തട്ടകമായ അരുവിക്കരയില്‍ മകനും സിറ്റിങ് എം.എല്‍.എയുമായ കെ.എസ്. ശബരീനാഥന്‍ തോറ്റതും അപ്രതീക്ഷിതം. സി.പി.എം അഭിമാന പോരാട്ടത്തിനിറങ്ങിയ തൃത്താലയില്‍ സിറ്റിങ് എം.എല്‍.എ വി.ടി. ബല്‍റാമിനെ തോല്‍പിച്ച്‌ എം.ബി. രാജേഷും അഴീക്കോട് കെ.എം. ഷാജിയെ മലര്‍ത്തിയടിച്ച്‌ കെ.വി. സുമേഷും നേടിയ വിജയങ്ങള്‍ പാര്‍ട്ടി അണികള്‍ ആഘോഷിക്കുന്നത് കൂടുതലും സൈബറിടങ്ങളിലാണ്. വടകരയില്‍ എല്‍.ജെ.ഡിയിലെ മനയത്ത് ചന്ദ്രനെ തോല്‍പിച്ച്‌ കെ.കെ. രമ നേടിയ വിജയം യു.ഡി.എഫിന് ആശ്വാസം പകരുന്നു.

വി.കെ. ഇബ്രാഹിംകുഞ്ഞിെന്‍റ തട്ടകമായ കളമശ്ശേരിയില്‍ മകന്‍ വി.ഇ. അബ്ദുല്‍ ഗഫൂറിനെ േതാല്‍പിച്ച്‌ പി. രാജീവ് നേടിയ വിജയം മലബാറിന് പുറത്ത് മുസ്ലിംലീഗിനുള്ള വിലാസമില്ലാതാക്കി. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ വന്‍ മാര്‍ജിനില്‍ മറികടന്ന് കേരള കോണ്‍ഗ്രസ് (എം) സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നേടിയ വിജയവും 15ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലെ അട്ടിമറികളിലൊന്നാണ്. എം. സ്വരാജിെന തോല്‍പിച്ച്‌ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിെന്‍റ തിരിച്ചുവരവും തെരഞ്ഞെടുപ്പിലെ ശ്രേദ്ധയ പോരാട്ടമായിരുന്നു. ട്വന്‍റി ട്വന്‍റി ഭീഷണി ഉയര്‍ത്തിയ കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ വി.പി. സജീന്ദ്രനെ കടുത്ത പോരിനൊടുവില്‍ എല്‍.ഡി.എഫിലെ പി.വി. ശ്രീനിജന്‍ മറികടന്നതും അപ്രതീക്ഷിതമായിരുന്നു.

ലീഗിെന്‍റ സിറ്റിങ് സീറ്റായ കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയെ തോല്‍പിച്ച്‌ കെ.പി. കുഞ്ഞമ്മദ് കുട്ടി നേടിയ വിജയത്തിലും ഇടതുമുന്നണിക്ക് മധുരമേറെ. കല്‍പറ്റ എം.വി. ശ്രേയാംസ്കുമാറിനെ തോല്‍പിച്ച്‌ കോണ്‍ഗ്രസിലെ ടി. സിദ്ദീഖ് നേടിയത് എല്‍.ജെ.ഡിക്ക് ഷോക്കായി. ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്ത അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പിച്ച്‌ ദലീമ ജോജാ മണ്ഡലം എല്‍.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചു. കോഴിക്കോട് സൗത്തില്‍ ലീഗിെന്‍റ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് െഎ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചത്.

കടുത്ത മത്സരം നടന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു. പേരാവൂരില്‍ സണ്ണി ജോസഫും നാദാപുരത്ത് ഇ.കെ. വിജയനും കൊടുവള്ളിയില്‍ എം.കെ. മുനീറും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും തിരുവമ്ബാടിയില്‍ ലിേന്‍റാ ജോസഫും താനൂരില്‍ വി. അബ്ദുറഹിമാനും തവനൂരില്‍ കെ.ടി. ജലീലും പാലക്കാട് ഷാഫി പറമ്ബിലും തൃശൂരില്‍ പി. ബാലചന്ദ്രനും ചാലക്കുടിയില്‍ സനീഷ് കുമാര്‍ ജോസഫും കായംകുളത്ത് യു. പ്രതിഭയും റാന്നിയില്‍ പ്രമോദ് നാരായണനും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും അടൂരില്‍ ചിറ്റയം ഗോപകുമാറും കൊല്ലത്ത് എം. മുകേഷും ജയിച്ചുകയറിയത് കടുത്ത മത്സരത്തിനൊടുവിലായിരുന്നു. ബലാബലം നിന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗം എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചുകയറുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.