വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ ബജറ്റ് ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശപത്രിക ഇന്ത്യന്‍ വംശജ നീര ടാണ്ഡന്‍ പിന്‍വലിച്ചു. സമൂഹമാധ്യമങ്ങളിലെ വിവാദപോസ്റ്റുകളുടെ പേരില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ശക്തമായി എതിര്‍ത്തതോടെയുള്ള പിന്മാറ്റം ബൈഡന്‍ ഭരണകൂടം നേരിടുന്ന ആദ്യത്തെ വലിയ തിരിച്ചടിയായി. ഫെഡറല്‍ ബജറ്റ് തയാറാക്കുന്നതിനുളള കമ്മിറ്റിയുടെ ഡയറക്ടറായി നീരയെ നിയമിക്കുന്നതിനുളള പ്രമേയം നേരത്തെ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഡെമോക്രാറ്റ് അംഗം ജോ മാന്‍ഷിനും നീരയ്ക്കെതിരേ വോട്ട് ചെയ്തു. തുല്യ വോട്ടുകള്‍ എതിര്‍ത്തും അനുകൂലിച്ചും വന്നതോടെ പ്രമേയം അസാധുവായി.

പിന്മാറാനുള്ള തീരുമാനം അംഗീകരിച്ച പ്രസിഡന്‍റ് ബൈഡന്‍ മറ്റേതെങ്കിലും സമാനപദവി നീരയ്ക്കു നല്‍കിയേക്കുമെന്നാണു സൂചന. നേരത്തെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ജോ ബൈഡന്‍ കൊണ്ടുവന്ന പ്രത്യേക പാക്കേജിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ എതിര്‍ത്തിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധമുളള ലിബറല്‍ സെന്‍റര്‍ ഫോര്‍ അമേരിക്കന്‍ എന്ന സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നീര ടന്‍ഡന്‍. മുന്‍ പ്രസിഡന്‍റുമാരായ, ബറാക് ഒബാമ, ബില്‍ ക്ലിന്‍റണ്‍ എന്നിവര്‍ക്കൊപ്പവും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.