കളമശ്ശേരി: പഠനസൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍മാരും വിദ്യാര്‍ഥികളും നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. വിദ്യാര്‍ഥി പ്രതിനിധികളും ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ പ്രതിനിധികളും കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരത്തിന് പരിഹാരമായത്.

ആലുവ ജില്ല ആശുപത്രിയില്‍ കോവിഡ് ചികിത്സക്കുള്ള കൂടുതല്‍ സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളജിലെ ഐ.പി പുനരാരംഭിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ഇതോടെ മെഡിക്കല്‍ കോളജിലെ കോവിഡ് ബാധിതരുടെ തിരക്ക് കുറക്കാന്‍ സാധിക്കും. ആലുവ ആശുപത്രിയുടെ നവീകരണത്തിന് എസ്.ഡി.ആര്‍ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപയും എന്‍.എച്ച്‌.എം ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപയും നല്‍കും. ഈ മാസം 31നുള്ളില്‍ കോവിഡ് ബാധിതര്‍ക്ക് 100 ഓക്സിജന്‍ കിടക്ക ഉള്‍പ്പെടുന്ന വിപുല ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കും.

ഇതോടെ കളമശ്ശേരി ആശുപത്രി പഴയ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു.എമര്‍ജന്‍സി ഐ.പി സര്‍വിസ് ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച്‌ കമ്മിറ്റി രൂപവത്കരിക്കാനും നിര്‍ദേശം നല്‍കി.

കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ സമ്ബൂര്‍ണ കോവിഡ് ആശുപത്രി ആക്കിയതിനാല്‍ വിദ്യാര്‍ഥികളുടെ പഠനസൗകര്യം തടസ്സപ്പെട്ടിരുന്നു. ഇത് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച മുതല്‍ സമരം ആരംഭിച്ചത്