തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു നിമിഷം പോലും അധികാരസ്ഥാനത്ത് തുടരരുതെന്ന് കെ. സുധാകരന്‍ എംപി. സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വന്‍ കൊള്ളയാണ്. കെ.എം. ഷാജിക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തെ തുടര്‍ന്നാണ്.

ഷാജിയെ ജീവന്‍ കൊടുത്തും സംരക്ഷിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരന്വേഷണവും ഷാജിക്കെതിരെ ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.