നെബ്രസ്ക്ക: പിതാവിനൊപ്പം വേട്ടയ്ക്കുപോയ ഒന്‍പതു വയസുകാരന്‍ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിയേറ്റു മരിച്ചു . ഒക്ടോബര്‍ 25 ഞായറാഴ്ചയായിരുന്നു സംഭവം നടക്കുന്നത് . പിതാവിന്‍റെ കൂടെ ഒന്‍പതുവയസുകാരനായ ഗണ്ണര്‍ ഹോള്‍ട്ട് സാധാരണ വേട്ടയ്ക്ക് പോകുക പതിവായിരുന്നു . വേട്ടയാടുന്നതില്‍ അതിസമര്‍ഥനായിരുന്നു കുട്ടി.

പിതാവിനോടൊപ്പം ഞായറാഴ്ച വേട്ടയ്ക്കിടെ സ്ഥലത്ത് കുട്ടി തോക്കില്‍ തിരനിറയ്ക്കുന്ന ജോലി ഏറ്റെടുത്തു . ഷോട്ട് ഗണ്ണില്‍ തിരനിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ തോക്കില്‍ നിന്ന് തിര പൊട്ടിത്തെറിക്കുകയായിരുന്നു .കുട്ടിക്ക് ഓഫ് ഡ്യുട്ടി പോലീസുകാരന്‍റെ സഹായത്താല്‍ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു . പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സെന്‍റ് ജോണ്‍ ലൂതറന്‍ സ്കൂള്‍ (സ്വേഡ്) വിദ്യാര്‍ഥിയാണ് ഗണ്ണര്‍. കുട്ടിയുടെ സംസ്കാര ചെലവുകള്‍ക്കായി ഗൊ ഫണ്ട്. കോം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പരസ്യപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം ആരംഭിച്ചു.