കൊച്ചി : ഇ-ഹെല്‍ത്ത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ . കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കുന്ന കേന്ദ്രീകൃത ഹെല്‍ത്ത് കെയര്‍ സംവിധാനമായ ഇ – ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗുണനിലവാരമുള്ള സമ്പൂര്‍ണ ആരോഗ്യ സംവിധാന സേവനം സാധാരണക്കാരനു ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആധുനിക വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇ-ഹെല്‍ത്ത്. കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുക വഴി ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ രോഗം, നല്‍കുന്ന ചികിത്സ, ആരോഗ്യം സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി സൂക്ഷിക്കാനാവും.

സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍ ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ വ്യക്തികളുടെ ആധാര്‍ നമ്പര്‍ മുഖേന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതാണു പദ്ധതിയുടെ ആദ്യഘട്ടം. പരിസര ശുചിത്വം, പകര്‍ച്ചവ്യാധി സാധ്യത, പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍, നേരത്തെ ഉണ്ടായിരുന്ന രോഗവിവരങ്ങള്‍, ജീവിച്ചുവരുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ യഥാസമയം കേന്ദ്രീകൃത ഡാറ്റാ ബേസിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും.

ആധാര്‍ ഇ-ഹെല്‍ത്തുമായി ബന്ധിപ്പിച്ചവര്‍ക്കു യുണീക് ഹെല്‍ത്ത് ഐഡി (യുഎച്ച്‌ഐഡി) ആരോഗ്യ കേന്ദ്രത്തില്‍നിന്നു നല്‍കും. ആശുപത്രിയില്‍നിന്നു ലഭിക്കുന്ന യുഎച്ച്‌ഐഡി കാര്‍ഡിലും ഒപി കാര്‍ഡിലും രേഖപ്പെടുത്തിയിരിക്കുന്ന 16 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച്‌ കേരളത്തിലെ എല്ലാ ഇ-ഹെല്‍ത്ത് അധിഷ്ഠിത ആശുപത്രികളിലും ഒപി കാര്‍ഡും ടോക്കണും എടുക്കാം. ഇതുവഴി ആരോഗ്യവിവരങ്ങള്‍ ഒരേ നമ്ബറില്‍ തന്നെ ശേഖരിക്കപ്പെടുകയും എല്ലാ ആശുപത്രികളിലും കംപ്യൂട്ടര്‍ ശൃംഖല വഴി ലഭ്യമാവുകയും ചെയ്യും.

ചികിത്സയുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാനും സാധിക്കും. ഇതിലൂടെ ഒരു വ്യക്തിയുടെ ഹെല്‍ത്ത് റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടും. അതിനാല്‍ ആശുപത്രിയില്‍ പോകുമ്ബോള്‍ രേഖകളുമായി പോകേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. ഡോക്ടര്‍ക്ക് വ്യക്തിയുടെ ഹെല്‍ത്ത് ഹിസ്റ്ററി യുഎച്ച്‌ഐഡി നമ്ബര്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനായി കാണാന്‍ സാധിക്കും .

അതിനു പുറമെ സാമൂഹിക ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ അവര്‍ക്കു ലഭ്യമാക്കിയിട്ടുള്ള ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. സാംക്രമിക രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും യഥാ സമയം കണ്ടെത്തുന്നതിനും സമയബന്ധിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ പദ്ധതി സഹായകരമാണ്.‌