ന്യൂഡല്‍ഹി: കോവിഡ് പരിശോധനാ ഫലങ്ങളില്‍ കേരളം ദേശീയ ശരാശരിയില്‍‌ താഴെയെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ശരാശരിയില്‍ പത്ത് ലക്ഷത്തില്‍ 324 പരിശോധന നടക്കുന്നു. എന്നാല്‍ കേരളത്തില്‍ 212 എണ്ണമേയുള്ളുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ദേശീയ ശരാശരിയില്‍ താഴെ 14 സംസ്ഥാനങ്ങളുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളില്‍ 40 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണെന്നാണ് കണ്ടെത്തലുകള്‍.

രോഗികളില്‍ പത്ത് വയസിനു താഴെയുള്ളവര്‍ ഏഴു ശതമാനം. കൂടുതല്‍ രോഗികള്‍ പത്തു വയസിനും 40 വയസിനും ഇയിലുള്ളവര്‍. രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.