ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കി. ആഗസ്റ്റ് 14 മുതല്‍ സമ്മേളനം ആരംഭിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ മൂന്നു തവണ തള്ളിയിരുന്നു.

മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേരേണ്ടെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. നിയസഭ സമ്മേളനത്തിന്‍െറ കാരണം വ്യക്മാക്കി 21 ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്ന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31ന് നിയമസഭ സമ്മേളനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കത്ത് നല്‍കിയത്. എന്നാല്‍, ഗവര്‍ണര്‍ ആവശ്യം തള്ളുകയായിരുന്നു. ഇന്നലെ നല്കിയ നാലാമത്തെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. രാജ്ഭവനാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഭാ സമ്മേളനം വിളിക്കുന്നതു വൈകിപ്പിക്കുകയാണെന്നാരോപിച്ച്‌ ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ 19 വിമത എംഎല്‍എമാര്‍ ഹരിയാനയില്‍ ബദല്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിനുശേഷമാണു ഗവര്‍ണര്‍ക്കു പുതുക്കിയ തീയതി അയച്ചതെന്നും ഇതോടുകൂടി പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നു കരുതുന്നതായും ഗതാഗത മന്ത്രി പ്രതാപ് സിംഗ് പ്രതികരിച്ചു.