ജര്‍മനിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിവസങ്ങളോളം കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും രോഗബാധ ക്രമാതീതമായി ഉയര്‍ന്നത്.

രാജ്യത്ത് ഇതുവരെ 2,07,798 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 9,207 പേര്‍ രോഗബാധയേത്തുടര്‍ന്ന് മരണമടഞ്ഞു. കഴിഞ്ഞ ഒരാഴ്ച മാത്രം 4,000ലേറെപ്പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്.

അതേസമയം ആഗോളമഹാമാരിയുടെ മുന്നിലാണ് രാജ്യമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തമാക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമായും ചെയ്യണമെന്നും റോബര്‍ട്ട്കോച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ലോതര്‍ വീലര്‍ പറഞ്ഞു.