കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍ . കോയമ്പത്തൂര്‍ സ്വദേശികളായ ജാഫര്‍ സാദിഖ് (27), നജീബ് രാജ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത് .

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു യുവതികളെ പാലക്കാട്ട് മുറിയില്‍ പൂട്ടിയിട്ടു പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസിലാണ് അറസ്റ്റ് . പണം തട്ടുന്ന സംഘത്തെ സഹായിച്ചതിനാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . നജീബ് രാജ കണ്ണന്‍ എന്ന പേരിലും ജാഫര്‍ സാദിഖ് ഋഷി എന്ന പേരിലുമാണ് യുവതികളെ ഇവര്‍ പരിചയപ്പെട്ടത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി .