ടെഹ്റാന്‍: യുദ്ധരംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാവാന്‍ അത്യന്താധൂനിക ശേഷിയുള്ള ജെറ്റ് വിമാനത്തിന്‍റെ നിര്‍മാണത്തിനൊരുങ്ങി ഇറാന്‍. ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങളും പോര്‍വിമാനങ്ങളും വാങ്ങുകയായിരുന്നു ഇറാന്‍ ചെയ്തിരുന്നത്.

എന്നാല്‍, ഇറാന്‍ വ്യോമസേയാണ് സ്വന്തമായി അത്യന്താധൂനിക ശേഷിയുള്ള ജെറ്റ് വിമാനം എന്ന ആശയത്തിന് തുടക്കമിടുന്നത്. ഇതുവരെ റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ജെറ്റുകളായിരുന്നു ഇറാന്‍റെ ആയുധ ശേഖരത്തിലുണ്ടായിരുന്നത്. രാജ്യത്തെ എന്‍ജിനിയര്‍മാര്‍ ഭാരം കുറഞ്ഞ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത് കണക്കിലെടുത്താണ് യുദ്ധ രംഗത്ത് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ പോര്‍വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നാ വിവരം.

ഇറാന്‍ വ്യോമസേനാ വക്താക്കള്‍ തന്നെയാണ്് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.