തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പുതിയ ഹോട്ട്സ്പോട്ടുകള്‍. ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 223 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകള്‍: കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടെയിന്‍മെന്‍റ് സോണ്‍: എല്ലാ വാര്‍ഡുകളും), നെടുന്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂര്‍ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂര്‍ ജില്ലയിലെ കന്േ‍റാണ്‍മെന്‍റ് ബോര്‍ഡ് (2, 3), ഇടുക്കി ജില്ലയിലെ രാജക്കാട് (6).

ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: കൊല്ലം ജില്ലയിലെ പുനലൂര്‍ മുനിസിപ്പാലിറ്റി (കണ്ടെയിന്‍മെന്‍റ് സോണ്‍: വാര്‍ഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (14, 15), കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി (5 സബ് വാര്‍ഡ്).