തിരുവനന്തപുരം : കോവിഡ് വൈറസിന്റെ വ്യാപനം ശക്തമായിട്ടും സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും കോവിഡ് ബാധ തടയുന്നതിനല്ല യുഡിഎഫിനെ ശിഥിലമാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും കെ.മുരളീധരന്‍ എംപി ആരോപിച്ചു .

മുഖ്യമന്ത്രിയുടെ ആറുമണി തള്ളില്‍ കോവിഡ് പോസിറ്റീവ് , നെഗറ്റീവ് കണക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ പ്രതിപക്ഷത്തെ ചീത്ത പറച്ചിലാണുള്ളത് . എന്നാല്‍ സിപിഎം വിചാരിച്ചാല്‍ യുഡിഎഫ് ശിഥിലമാകില്ല . കോവിഡ് നിയന്ത്രണത്തില്‍ സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും മറ്റുള്ളവരെ പഴിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിട്ട് കോവിഡ് വ്യാപനം തടയാനുള്ള ഒരു ചര്‍ച്ചയും നടന്നില്ല. യുഡിഎഫിനെ എങ്ങനെ ശിഥിലമാക്കാമെന്നാണ് അവിടെയും ആലോചിച്ചത് . യുഡിഎഫ് ശിഥിലമായാല്‍ അതിന്‍റെ നേട്ടം ബിജെപിക്കാണ്. ദുഷ്ചിന്തകള്‍ മാറ്റിവച്ച്‌ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഡ്രീം കേരള പ്രോജക്‌ട് നടപ്പാക്കുന്നതിനു മുന്പ് പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും കെ മുരളീധരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

യുഡിഎഫില്‍ നിന്ന് ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ലെന്നും മുന്നണി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാറ്റിനിറുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു . ധാരണപ്രകാരമുള്ള ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചാല്‍ ജോസിന് തിരിച്ചുവരാം . അല്ലെങ്കില്‍ സ്വന്തം വഴി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു .