തിരുവനന്തപുരം: വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍നിന്ന് ഒാറഞ്ച് സോണിേലക്ക് മാറ്റി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. ബാക്കി 10 ജില്ലകളും ഒാറഞ്ച് സോണിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഇടുക്കിയിലെ സാഹചര്യം ഗൗരവമായി കാണുന്നു. അതിര്‍ത്തി കടന്ന് ആളുകള്‍ വരുന്നതിനാല്‍ രോഗവ്യാപന സാധ്യതയുണ്ട്. കര്‍ശനനടപടി എടുക്കും.

  • ഇനി ചുവപ്പ്, ഒാറഞ്ച്, പച്ച സോണുകള്‍ മാത്രം
  • റെഡ് സോണില്‍ കര്‍ശന നിയന്ത്രണം തുടരും
  • ഒാറഞ്ച് മേഖലയിലെ പത്ത് ജില്ലകളില്‍ ഹോട്സ്പോട്ട് പഞ്ചായത്തുകള്‍ അടച്ചിടും
  • മുനിസിപ്പല്‍ പ്രദേശത്ത് വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഡിവിഷനും അടച്ചിടും
  • ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്സ്പോട്ട് പരിധിയില്‍ വരുന്നതെന്ന് ജില്ല ഭരണകൂടം തീരുമാനിക്കും
  • സംസ്ഥാനമൊട്ടാകെ അതിര്‍ത്തിയില്‍ പൊലീസ് റോന്ത് ചുറ്റും
  • കുടുംബാംഗമാണെങ്കില്‍ ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര െചയ്യാം
  • കോവിഡ് സ്ഥിരീകരിച്ച തൊഴിലാളി തൊഴിലെടുത്ത കോട്ടയത്തെ മാര്‍ക്കറ്റ് പരിശോധിക്കും
  • ഇപ്പോഴുള്ള വാഹന ക്രമീകരണം അവസാനിപ്പിക്കില്ല. മാറ്റം പിന്നീട് തീരുമാനിക്കും
  • തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ കര്‍ക്കശ നടപടി സ്വീകരിക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ജില്ല കടക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് എമര്‍ജന്‍സി പാസ് ലഭിക്കണം.