തിരുവനന്തപുരം: ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ വിദ്യാലയങ്ങളിലേക്ക് ‘പറഞ്ഞയച്ച്‌’ ജയില്‍ മേധാവി. പഠിക്കാനോ പഠിപ്പിക്കാനോ അല്ല, സ്വന്തം മക്കളുടെ കാര്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകാനുമാണ് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂളിലും കോളജിലും പോകാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് നിര്‍ദേശിച്ചത്.

സ്കൂളുകളിലും കോളജുകളിലും വാര്‍ഷികാഘോഷ പരിപാടികളിലും മറ്റും പെങ്കടുക്കുേമ്ബാള്‍ അവിടങ്ങളില്‍നിന്ന് ലഭിച്ച പ്രതികരണത്തിെന്‍റ അടിസ്ഥാനത്തിലാണ് തെന്‍റ നിര്‍ദേശമെന്ന് ജയില്‍ ഡി.ജി.പി സര്‍ക്കുലറില്‍ വ്യക്തമാക്കി.

സ്കൂളുകളിലെയും കോളജുകളിലെയും പി.ടി.എ യോഗങ്ങളിലും വാര്‍ഷിക പരിപാടികളിലും മാതാക്കളാണ് ഭൂരിഭാഗവും പങ്കെടുക്കുന്നത്. പിതാക്കന്മാര്‍ നൈസായി തലയൂരുന്നെന്നാണ് സ്കൂള്‍ – കോളജ് അധികൃതര്‍ പറയുന്നത്. ഇത്തരം യോഗങ്ങളില്‍ മാതാപിതാക്കള്‍ ഒരുമിച്ച്‌ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് സന്തോഷം നല്‍കും. അതിനാല്‍ അത്തരം സാഹചര്യം ഒരുക്കുന്നത് നന്നാകും.

അതിനാല്‍ ഇനി ജയില്‍ ഉദ്യോഗസ്ഥര്‍ മക്കള്‍ പഠിക്കുന്ന സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പി.ടി.എ യോഗങ്ങളിലും വാര്‍ഷിക പരിപാടികളിലും സമയം കണ്ടെത്തി പങ്കെടുക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കുലര്‍ ജയില്‍ ജീവനക്കാരുടെ വീടുകളില്‍ സന്തോഷമുണ്ടാക്കിയെന്നാണ് വകുപ്പിെന്‍റ വിലയിരുത്തല്‍. ഡി.ജി.പിയുടെ നിര്‍ദേശത്തെ ജയില്‍ ജീവനക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്.