സൗദിയില്‍ ബഖാലകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു.വിവിധ ഗവണ്‍മെന്‍റ് വകുപ്പുകളുടെ സംയുക്ത സമിതിയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി തയാറാക്കുക. വാണിജ്യ രംഗത്തെ ഒമ്ബത് മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരിച്ചത് റീെട്ടയില്‍ രംഗത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിനും ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുന്നതിനുമായിരുന്നു. കച്ചവട രംഗത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.

ആദ്യഘട്ടത്തില്‍ 12 മേഖലകളില്‍ നടപ്പാക്കിയിരുന്നു. ഇനി മൂന്നാമത്തെ ഘട്ടമാണ്. അതില്‍ റീെട്ടയില്‍ മേഖല മുഴുവനും ഉള്‍പ്പെടും. പച്ചക്കറി മേഖല നേരത്തെ 100 ശതമാനം ലക്ഷ്യമിട്ടിരുന്നു. ഇപ്പോള്‍ ഒമ്ബത് മേഖലകളിലെ 70 ശതമാനം സ്വദേശിവത്കരണത്തില്‍ പച്ചക്കറി മേഖലയും ഉള്‍പ്പെട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് റീെട്ടയില്‍ വില്‍പന രംഗത്ത് സ്വദേശിവത്കരണം നടപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നാല് മാസം വരെ സാവകാശം നല്‍കിയിട്ടുണ്ട്.